നീല ഗിരിയുടെ ആഹ്ലാദം
---------------------------------
ഇന്ന് വൈകുന്നേരം പ്രസ്സ് ക്ലബിലേക്ക് അയാൾ വന്നത് തനിച്ചായിരുന്നില്ല. കൂടെ മകനും ഉണ്ടായിരുന്നു.
ഗൂടല്ലുർ ഗുണ മംഗലം കാട്ടു മന്നാര് കോയിൽ സ്വദേശി രാജേന്ദ്രനെ ഓർമയില്ലെ ?
ഒരു മാസമായി കാണാതായ മകനെ തേടി അലഞ്ഞു നടന്ന പിതാവിനെ... ഫെബ്രുവരിയിൽ വീടു വിട്ടു പോയ
ചന്ദ്ര ശേഖരനെ തെരഞ്ഞു നാടായ നാടെല്ലാം അലഞ്ഞൂകൊൻടിരുന്ന രാജേന്ദ്രൻ ഒരാഴ്ച മുമ്പാണു എന്റെ
മുന്നിൽ സങ്കട ക്കടലുമായി എതതിയത്. പത്രത്തിലും ഫേസ് ബൂക്കിലും തമിഴ് ബാലനെ കാണാതായ
വാർത്ത നൽകിയതിനെ തുടർന്നു ആലപ്പുഴ ജില്ലയിലെ അരൂരിൽ നിന്നാണു മകനെ തിരിച്ചു കിട്ടിയത്.
പതിനഞ്ചു വയസ്സ് പ്രായമുള്ള മകന്റെ കൈ പിടിച്ചാണു അയാൽ നന്ദി പറയാൻ വന്നത്.
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ മകനെ ലഭിച്ചപ്പോൽ ആ മെലിഞ്ഞുണങിയ മനുഷ്യന്റെ
മുഖത്ത് നീല ഗിരിയിൽ നിന്നൊഴുകി വന്ന ആശ്വാസ തെന്നലുൻന്ടായിരന്നു....
ഇനി ഒരിക്കലും വീടു വിട്ടു പോവില്ലെന്നു സത്യം ചെയ്താണു ആ നിഷ്കളങ്ക ബാലൻ എന്നോട് യാത്ര
പറഞ്ഞത്. അച്ചനും മകനും നടന്നു പോകുന്ന കാഴ്ച്ച നോക്കി നിന്നപ്പോൽ വർഷങൽക്കു മുമ്പു നാട് വിട്ടോടിപ്പോയ ഞാൻ വീട്ടിൽ തിരിച്ചെത്തിയ പ്രതീതി ഉണ്ടായി.
---------------------------------
ഇന്ന് വൈകുന്നേരം പ്രസ്സ് ക്ലബിലേക്ക് അയാൾ വന്നത് തനിച്ചായിരുന്നില്ല. കൂടെ മകനും ഉണ്ടായിരുന്നു.
ഗൂടല്ലുർ ഗുണ മംഗലം കാട്ടു മന്നാര് കോയിൽ സ്വദേശി രാജേന്ദ്രനെ ഓർമയില്ലെ ?
ഒരു മാസമായി കാണാതായ മകനെ തേടി അലഞ്ഞു നടന്ന പിതാവിനെ... ഫെബ്രുവരിയിൽ വീടു വിട്ടു പോയ
ചന്ദ്ര ശേഖരനെ തെരഞ്ഞു നാടായ നാടെല്ലാം അലഞ്ഞൂകൊൻടിരുന്ന രാജേന്ദ്രൻ ഒരാഴ്ച മുമ്പാണു എന്റെ
മുന്നിൽ സങ്കട ക്കടലുമായി എതതിയത്. പത്രത്തിലും ഫേസ് ബൂക്കിലും തമിഴ് ബാലനെ കാണാതായ
വാർത്ത നൽകിയതിനെ തുടർന്നു ആലപ്പുഴ ജില്ലയിലെ അരൂരിൽ നിന്നാണു മകനെ തിരിച്ചു കിട്ടിയത്.
പതിനഞ്ചു വയസ്സ് പ്രായമുള്ള മകന്റെ കൈ പിടിച്ചാണു അയാൽ നന്ദി പറയാൻ വന്നത്.
ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു കരുതിയ മകനെ ലഭിച്ചപ്പോൽ ആ മെലിഞ്ഞുണങിയ മനുഷ്യന്റെ
മുഖത്ത് നീല ഗിരിയിൽ നിന്നൊഴുകി വന്ന ആശ്വാസ തെന്നലുൻന്ടായിരന്നു....
ഇനി ഒരിക്കലും വീടു വിട്ടു പോവില്ലെന്നു സത്യം ചെയ്താണു ആ നിഷ്കളങ്ക ബാലൻ എന്നോട് യാത്ര
പറഞ്ഞത്. അച്ചനും മകനും നടന്നു പോകുന്ന കാഴ്ച്ച നോക്കി നിന്നപ്പോൽ വർഷങൽക്കു മുമ്പു നാട് വിട്ടോടിപ്പോയ ഞാൻ വീട്ടിൽ തിരിച്ചെത്തിയ പ്രതീതി ഉണ്ടായി.
No comments:
Post a Comment